Thursday, October 1, 2020

കേരളത്തിൽ ഗാന്ധി നടന്ന വഴികളിലൂടെ I Gandhi's five trips to Kerala -Sagar...







അഞ്ചു തവണയാണ് മഹാത്മാഗാന്ധി കേരളം സന്ദർശിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും കേരളത്തിന്റെ നവോത്ഥാനത്തിന്റെയും ചരിത്രത്തിലെ നിർണായക സന്ദർഭങ്ങളാണിത്. കേരളത്തിൽ ഗാന്ധി നടന്ന വഴികളിലൂടെ ഒരു യാത്ര.

കേരളത്തിൽ ഗാന്ധി നടന്ന വഴികളിലൂടെ I Gandhi's five trips to Kerala -Sagar...







അഞ്ചു തവണയാണ് മഹാത്മാഗാന്ധി കേരളം സന്ദർശിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും കേരളത്തിന്റെ നവോത്ഥാനത്തിന്റെയും ചരിത്രത്തിലെ നിർണായക സന്ദർഭങ്ങളാണിത്. കേരളത്തിൽ ഗാന്ധി നടന്ന വഴികളിലൂടെ ഒരു യാത്ര.

Sunday, September 27, 2020

എം.ടിയുടെ സി.എച്ച് അനുഭവം - Sagar talks





മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുസ്തക നിരൂപകരുടെ ലിസ്റ്റിൽ എം.കെ അത്തോളി എന്നൊരു പേരുണ്ടായിരുന്നു. സി.എച്ച് മുഹമ്മദ് കോയയായിരുന്നു അത്. സി.എച്ചും എം.ടി വാസുദേവൻ നായരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കേൾക്കാം.

സി.എച്ച് :1927 മുതൽ 1983 വരെ - Sagar talks







സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ 1927 മുതൽ 1983 വരെയുള്ള സംഭവബഹുലമായ ജീവിതരേഖ വിശദീകരണങ്ങളില്ലാതെ ചുരുക്കിപ്പറയുന്നു.

Sunday, September 20, 2020

സംവരണം എന്ത്, എന്തിന് I What is reservation and why is it necessary? I S...







സംവരണം എന്ത്, എന്തിന്. സാമ്പത്തിക സംവരണ വാദത്തിന്റെ പൊള്ളത്തരങ്ങൾ. സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സംവരണ വിഭാഗങ്ങളുടെ ദുരവസ്ഥ. വിശദമായി പരിശോധിക്കുന്നു.

Sunday, September 6, 2020

ചന്ദ്രികയുടെ പിറവിയും പ്രയാണവും I History of Chandrika Daily -sagar talks





86 വർഷങ്ങളുടെ കരുത്തുറ്റ പാരമ്പര്യവുമായി ചന്ദ്രിക ദിനപ്പത്രം പ്രയാണം തുടരുകയാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പുരോഗതിയിൽ നിർണായക പങ്കുവഹിച്ച പത്രമാണ് ചന്ദ്രിക. മലയാളത്തിലെ തലയെടുപ്പുള്ള സാഹിത്യ പ്രതിഭകളുടെ എഴുത്തുകളരിയായിരുന്നു ചന്ദ്രിക. അവിഭക്ത ഇന്ത്യയിലെ മലബാർ ജില്ലയിൽ മുസ്‌ലിംലീഗ് ഉണ്ടാകുന്നതിനും മുമ്പെ സംഭവിച്ച മഹാത്ഭുതമാണ് ചന്ദ്രിക. ചന്ദ്രികയുടെ പിറവിയുടെയും പ്രയാണത്തിന്റെയും ചരിത്രം.

Tuesday, September 1, 2020

One India One Pension - തട്ടിപ്പിനൊരു തട്ടിക്കൂട്ട് മുന്നണി I Sagar talks





വൺ ഇന്ത്യ വൺ പെൻഷൻ അഥവാ ഒ.ഐ.ഒ.പി. അരാഷ്ട്രീയവാദികളും അസംതൃപ്തരുമായ ഒരുകൂട്ടം ആളുകളുടെ ഈ തട്ടിക്കൂട്ട് മുന്നണി നാട്ടിലെങ്ങും വാട്സ്ആപ്പ് കമ്മിറ്റികളുണ്ടാക്കി വിപ്ലവത്തിനൊരുങ്ങുകയാണ്. കേൾക്കുമ്പോൾ ആകർഷകമായ മുദ്രാവാക്യവും ഇറങ്ങിച്ചെന്നാൽ ആശയക്കുഴപ്പങ്ങളുടെ സമാഹാരവുമാണ് ഒ.ഐ.ഒ.പി. സർക്കാർ ജീവനക്കാരോടും രാഷ്ട്രീയക്കാരോടുമുള്ള പുച്ഛമാണ് ഈ സംഘടനയുടെ അടിത്തറ. ഈ അരാഷ്ട്രീയ മുന്നണിയുടെ അപകടങ്ങളെക്കുറിച്ച് ചില കാര്യങ്ങൾ പങ്കുവെക്കുന്നു.